ഭോപ്പാൽ: നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന 20 വയസുകാരിയെ കാണാനില്ലെന്ന് പരാതി. മകളെ തട്ടിക്കൊണ്ടു പോയതാണെന്ന് ആരോപിച്ച് പിതാവ് പൊലീസിനെ സമീപിച്ചപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. വിദ്യാർത്ഥിനിയെ കാണാതായതിന് പിന്നാലെ കൈയും കാലും കെട്ടി, വായിൽ പ്ലാസ്റ്റർ ഒട്ടിച്ച നിലയിലുള്ള ചിത്രങ്ങൾ അജ്ഞാത നമ്പറിൽ നിന്ന് പിതാവിന് വാട്സ്ആപ് സന്ദേശമായി ലഭിച്ചു. 30 ലക്ഷം രൂപ മോചനദ്രവ്യം നൽകണമെന്നാണ് ഇതോടൊപ്പമുള്ള ആവശ്യം.
ഭോപ്പാലില്‍ 20 വയസുകാരിയെ കാണാതായെന്ന് പരാതി; കെട്ടിയിട്ടിരിക്കുന്ന ചിത്രം അച്ഛന്റെ വാട്സ്ആപിൽ, 30 ലക്ഷം വേണം
Mar 19, 2024, 10:17 am GMT+0000
payyolionline.in
ബി.ജെ.പി മൂന്നോ നാലോ സീറ്റുകൾ നൽകുമെന്ന് വിശ്വസിക്കുന്നു; രണ്ട് സീറ്റിനായി എന ..
ചൂടാണ്, പക്ഷേ കൊടുംചൂടില്ല! കേരളത്തിൽ 4 ജില്ലയിൽ മാത്രം നേരിയ ആശ്വാസം; ഈ 3 ദി ..